സുനന്ദ, നാട്ടുപ്രമാണിയുടെ ഉത്തരവാദിത്വത്തെപ്പറ്റി പറഞ്ഞ് കൃഷ്ണനാഥനെ കുറ്റപ്പെടുത്തുന്നു. തന്റെ ശിക്ഷ ഏറ്റെടുത്ത കൃഷ്ണനാഥനെ ഭവാനി തിരുത്തുന്നു. അർജുൻ, ഭവാനിയെ ഓർക്കുന്നു. ഭവാനി കനലിൽ ഇറങ്ങുന്നു.